ഗൗരി എന്ന 19 വയസ്സായ പെൺകുട്ടിയും ഡൽഹിയിലാണ് താമസിക്കുന്നത് ഡൽഹിയും അംബേദ്കർ യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നത് നന്നായി പഠിക്കുന്ന പെൺകുട്ടിയാണ് അച്ഛനെയും അമ്മയുടെയും കൂടെയാണ് താമസം എന്നും രാവിലെ കോളേജിലേക്ക് പോയി വൈകുന്നേരം 6 മണിക്ക് തിരിച്ചു വരും ഇതായിരുന്നു ദിവസേനയുള്ള ദിനചര്യം അമ്മയോടും അച്ഛനോടും ഒരുപാട് ഇഷ്ടമുണ്ട് എന്ന് മാത്രമല്ല ഒരുപാട് ആഗ്രഹങ്ങളുമായി നടന്ന പെൺകുട്ടിയായിരുന്നു നന്നായി പഠിച്ച ഒരു വക്കണമെന്നുള്ളതായിരുന്നു.
ഇവരുടെ ആഗ്രഹം അങ്ങനെ 25 ഫെബ്രുവരി മൂന്നാം തീയതിയും എല്ലാദിവസത്തെയും പോലെ ഗൗരി കോളേജിലോട്ടു പോയി അങ്ങനെ സമയം വൈകുന്നേരം ആറുമണി ആയിട്ടുണ്ട് ഗൗരിയെ കോളേജിൽ നിന്ന് വരുന്നത് കാട്ടുനിൽക്കുന്നുണ്ട് എന്നാൽ അല്പം നേരം കഴിഞ്ഞിട്ടും മകളെ കാണുന്നില്ല സാധാരണ എല്ലാ ദിവസവും വരേണ്ട സമയം ആയിട്ടുണ്ട് അങ്ങനെ മകളുടെ ഫോണിലേക്ക് വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല ഒരുപാട് തവണ അച്ഛൻ വിളിച്ചു നോക്കി ആരും എടുക്കുന്നില്ല അങ്ങനെ അവസാനം ആ ഫോൺ എടുത്തത് ഒരു പയ്യനായിരുന്നു ഞാൻ ഗൗരിയുടെ ഫ്രണ്ട് ആണെന്ന് ഞാൻ ഗൗരിയോടൊപ്പം ഉണ്ട് എന്നും പറഞ്ഞു.
ഞങ്ങൾ ഒരു മണിക്കൂറിനുള്ളിൽ വീട്ടിലെത്തും എന്നും പറഞ്ഞു അപ്പോൾ അച്ഛൻ വിചാരിച്ചു ഫ്രണ്ടിന്റെ കൂടെയല്ലേ കുഴപ്പമില്ല എന്ന് അങ്ങനെ ഒരു മണിക്കൂർ കഴിഞ്ഞിട്ടും മകളെ കാണുന്നില്ല അങ്ങനെ രണ്ടുമണിക്കൂറായി മകളെ വെയിറ്റ് ചെയ്തു തന്നെ ഇരിക്കുകയാണ് അങ്ങനെ വീണ്ടും മകളുടെ ഫോണിലേക്ക് ഒരുപാട് തവണ വിളിച്ചു വീണ്ടും അവൻ ഫോൺ എടുത്തിട്ട് പറഞ്ഞു ഗൗരിക്ക് ഒരു ആക്സിഡന്റ് പറ്റിയും ഞങ്ങൾ ഇവിടെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ഉണ്ട് എന്ന് അത് പറഞ്ഞ ഉടനെ ആ ഫോൺ കട്ടായി അച്ഛൻ അതിലേക്ക് തിരിച്ചു വിളിച്ചെങ്കിലും ആ ഫോൺ പിന്നീട് സ്വിച്ച് ഓഫ് ആയിരുന്നു .
അച്ഛനെ ഒരുപാട് പേടിയും അതോടൊപ്പം തന്നെ സംശയവും തോന്നി ഉടനെ പോലീസ് സ്റ്റേഷനിലേക്ക് ഒരു കമ്പ്ലൈന്റ് കൊടുത്തു എന്നാൽ പോലീസ് വന്നു പറഞ്ഞത് ഗൗരി ബോയ്ഫ്രണ്ടിന്റെ കൂടെ കറങ്ങാൻ പോയിട്ടുണ്ടാകും അതാണ് ബോയ്ഫ്രണ്ട് ദൈവത്തോട് നേരിട്ട് തന്നെ വിളിച്ചത് മാത്രമല്ല ഇന്നത്തെ കാലത്ത് പെൺകുട്ടികൾ അല്ലേ ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.